കേരളം

കാട്ടുപോത്ത് ആക്രമണം: ജനവികാരം സർക്കാരിനെതിരാക്കാൻ ശ്രമമെന്ന് വനംമന്ത്രി

തിരുവനന്തപുരം: എരുമേലി കണമലയിൽ കാട്ടുപോത്തിന്‍റെ കുത്തേറ്റ് രണ്ട് പേർ മരിച്ച സംഭവത്തിലെ ജനവികാരം ചില സംഘടനകൾ സർക്കാരിനെതിരാക്കാനും പ്രതിഷേധം ആളിക്കത്തിക്കാനും ശ്രമിച്ചുവെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ.

സാധാരണ ഗതിയിൽ കാട്ടുപോത്തിന്‍റെ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകാറില്ല. സംഭവത്തിൽ വനംവകുപ്പ് സമയോചിതമായി ഇടപെട്ടുവെന്നും മന്ത്രി പറഞ്ഞു. പ്രശ്നപരിഹാരത്തേക്കാൾ സർക്കാരിനെ കുറ്റപ്പെടുത്താനുള്ള അവസരത്തിനായി നടക്കുന്നവർക്ക് ഒപ്പം നിൽക്കാനാകില്ല.

രാത്രിയെന്ന് സർക്കാർ പറഞ്ഞാൽ അവർക്ക് പകലാണ്, പകലെന്ന് പറഞ്ഞാൽ രാത്രിയും. ഉദ്യോഗസ്ഥരുടെ ആത്മവിശ്വാസം തകർക്കുന്ന തരത്തിലുള്ള വ്യാഖ്യാനങ്ങൾ ഒഴിവാക്കണം. ചില സമയത്ത് അടിയന്തര നടപടി എടുക്കേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.

Leave A Comment