ജനഹിതം

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാർഥികൾ 12നകം ചെലവുകണക്ക് സമർപ്പിക്കണം

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മത്സരിച്ച സ്ഥാനാർഥികൾ ഈ മാസം 12നകം തെരഞ്ഞെടുപ്പ് ചെലവുകണക്ക് ഓണ്‍ലൈനായി സമർപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു.

നിശ്ചിത സമയത്തിനകം കണക്ക് സമർപ്പിക്കാത്തവരെ അംഗമായി തുടരുന്നതിനും, തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും അയോഗ്യരാക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. 2025 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 1199 തദ്ദേശ സ്ഥാപനങ്ങളിലെ 23,573 വാർഡുകളിലായി ആകെ 75627 സ്ഥാനാർഥികളാണ് മത്സരിച്ചത്.

പത്രികാ സമർപ്പണം മുതൽ വോട്ടെണ്ണൽ വരെ നടത്തിയ ചെലവുകണക്കാണ് നൽകേണ്ടത്. തെരഞ്ഞെടുപ്പ് ചെലവുകണക്ക് അതത് തദ്ദേശസ്ഥാപനസെക്രട്ടറിമാർക്ക് നേരിട്ടും നൽകാം. നിശ്ചിത ഫോറത്തിൽ നൽകുന്ന ചെലവുകണക്കിനൊപ്പം വൗച്ചറുകളുടെയും ബില്ലുകളുടെയും പകർപ്പുകളും നൽകണം.

മുൻവർഷങ്ങളിൽ ബന്ധപ്പെട്ട രേഖകളും ബില്ലുകളും സഹിതം യഥാസമയം ചെലവുകണക്ക് നേരിട്ട് സമർപ്പിച്ചിട്ടും തുടർനടപടികളുണ്ടാകുന്നതിൽ വീഴ്ചയുണ്ടായെന്ന ചില സ്ഥാനാർഥികളുടെ പരാതികളെത്തുടർന്നാണ് ഓണ്‍ലൈൻ സംവിധാനം ഏർപ്പെടുത്തിയതെന്ന് കമ്മീഷണർ അറിയിച്ചു.

https://www.sec.kerala.gov.in/login എന്ന ലിങ്കിൽ കാൻഡിഡേറ്റ് രജിസ്ട്രേഷനിൽ ലോഗിൻ ചെയ്ത് വേണം ഓണ്‍ലൈനായി കണക്ക് സമർപ്പിക്കാൻ.
മാർഗനിർദേശങ്ങളും, വിശദമായ വീഡിയോ ട്യൂട്ടോറിയലും ലിങ്കിൽ ലഭിക്കും.

Leave A Comment