കേരളം

റിയാസിന് മറുപടിയുമായി ബിജെപി

തിരുവനന്തപുരം: വിചാരധാരയെ അടിസ്ഥാനമാക്കിയുള്ള മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ പ്രതികരണത്തിനു മറുപടിയുമായി ബിജെപി. വിചാരധാര എഴുതിയത് നാൽപതിലും അൻപതിലും പറഞ്ഞ കാര്യങ്ങളെന്ന് ബിജെപി നേതാവ് എം.ടി. രമേശ്. ഇപ്പോൾ ആ പറഞ്ഞതിന് പ്രസക്തിയില്ല. വിചാരധാര റിയാസ് കെട്ടിപിട്ടിച്ച് നടക്കട്ടെയെന്നും രമേശ് പറഞ്ഞു.

ആർഎസ്എസിന്‍റെ അടിസ്ഥാന ഗ്രന്ഥമായ വിചാര ധാരയെ തള്ളിപ്പറയാൻ സംഘപരിവാർ തയാറുണ്ടോ എന്നായിരുന്നു മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ ചോദ്യം. ഈസ്റ്റർ ദിനത്തിലെ ബിജെപി നേതാക്കളുടെ സന്ദർശനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വാർത്താ സമ്മേളനത്തിൽ മറുപടി പറയുകയായിരുന്നു അദ്ദേഹം.

Leave A Comment